Thursday 22 November 2018

ലോകത്തിന്റെ
രണ്ടറ്റത്തിരുന്നുകൊണ്ട്
നമ്മൾ ഒരേ പാട്ടിനു ചെവിയോർക്കുന്നു...
ഒന്നിച്ചിരിക്കുമ്പോൾ ഒരേ പാട്ടുമൂളുന്നു...
ആ പാട്ടിന്റെ വരികളാവുന്നു...
നമ്മളല്ലാതെ മറ്റാരാണിങ്ങനെയൊക്കെ...

No comments:

Post a Comment