Tuesday 14 July 2015

നീയെന്നും കാറ്റടർത്തി മാറ്റിയ ദളങ്ങളെപ്പറ്റി മാത്രം പറഞ്ഞുകൊണ്ടിരുന്നു. കൗതുകത്തിന്റെ വിരലുകൾ നുള്ളിയെടുത്ത കുഞ്ഞുപൂക്കളെപ്പറ്റി ഞാനും.
അനുവാദം ചോദിക്കാതെ ഒഴുകിയകലുമ്പോൾ കണ്ണുനീരെങ്ങനെ കണ്ണിനു സ്വന്തമാവും...?


ഒരു ഉച്ചയുറക്കത്തിന്റെ ആലസ്യത്തിൽ ഈ പകൽ സ്വപ്നങ്ങളെയും പ്രണയിച്ചിങ്ങനെ...വെറുതെ...